Wednesday, February 4, 2009

ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്












രാത്രി വീശിയകാറ്റിനാല്‍,
അങ്ങോ നിന്നു വന്നു മേഘം,
പിന്നെ കുളിരായ്‌,മഴയായ്‌ പെയ്യ്തു.
ദൂരെ ആകാശനീലിമയില്‍ കണ്ടു-
ഞാന്‍ മിന്നല്‍പിണറുകള്‍,
പിന്നെ ഇടിനാദവും,
എല്ലാമെന്നില്‍ സംഗീതമായ്‌.
കാതില്‍ വിരലുകളാല്‍ ഞാന്‍-
ഓടകുഴല്‍ വായിച്ചു.
അമ്മയാം ഭൂമി ബാംസുരിയാല്‍
താരാട്ടുപാടി എന്നെ ഉറക്കി.
അമ്മയാം ഭൂമി ബാംസുരിയാല്‍
താരാട്ടുപാടി എന്നെ ഉറക്കി.

ഇവിടെയും വായിക്കാം എന്റെ ഈ കവിത

Wednesday, January 28, 2009

ഭാവി,വര്‍ത്തമാനം,ഭൂതം










എന്റെ നിറമുള്ള ബാല്യവും,
എന്റെ ഓര്‍മ്മയായ ബാല്യവും,
എന്റെ നിറമുള്ള യുവത്വവും,
എന്റെ ഓര്‍മ്മയായിടുന്ന യുവത്വവും
കാലം കാലത്തിനെക്കാളും മോശം!